Author name: Rajesh R

കെ.എസ്.ഡി.പി മരുന്ന് ഷോപ്പും; 70% വിലക്കുറവ്, മെഡിമാർട്ട് ആലപ്പുഴയിൽ തുറന്നു

 സംസ്ഥാനമൊട്ടാകെ വരും കൊച്ചി: മരുന്നുകൾക്ക് 70 ശതമാനം വരെ വിലക്കുറവുള്ള റീട്ടെയിൽ ഷോപ്പ് തുറന്ന് കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് (കെ.എസ്.ഡി.പി). ‘മെഡിമാർട്ട് ” എന്നാണ് പേര്. ആലപ്പുഴ കലവൂരിലെ ആസ്ഥാന മന്ദിരത്തിൽ ആദ്യ ഔട്ട്ലെറ്റ് ഏപ്രിൽ എട്ടിന് തുറന്നു. ഒന്നര മാസം കൊണ്ട് വിറ്റത് 25 ലക്ഷം രൂപയുടെ മരുന്ന്. സ്വന്തം മരുന്നുകൾക്കാണ് 70 ശതമാനം വരെ വിലക്കുവ്. മറ്റ് കമ്പനികളുടേതിന് 15 ശതമാനം വരെയാണ്. പാരാസെറ്റമോൾ, മെറ്റ്‌ഫോർമിൻ, അംലോഡിപിൻ, അസിത്രോമൈസിൻ, […]

ദളിത് യുവതിയെ കള്ളിയാക്കി കസ്റ്റഡി  പീഡനം, പേരൂർക്കട  എസ്.ഐയ്ക്ക്  സസ്പെൻഷൻ

21 മണിക്കൂർ ദാഹജലംപോലും നൽകാതെ പട്ടിണിക്കിട്ടുപുരുഷ പൊലീസിനു മുന്നിൽ വസ്ത്രാക്ഷേപം നടത്തിപൊലീസുകാർക്കെതിരെ കൂട്ടനടപടി വരും തിരുവനന്തപുരം: നിരപരാധിയായ ദളിത് യുവതിയെ ഇരുട്ടിവെളുക്കുവോളം പൊലീസ് മാനസികമായി പീഡിപ്പിക്കുകയും ദാഹജലം ചോദിച്ചപ്പോൾ ടോയ‌്ലെറ്റിലെ വെള്ളം കുടിക്കാൻ പറയുകയും ചെയ്ത സംഭവം പുറംലോകം അറിഞ്ഞതോടെ സർക്കാർ അനങ്ങി. പേരൂർക്കട സ്റ്റേഷനിലെ എസ്.ഐ എസ്.ജി.പ്രസാദിന് സസ്പെൻഷൻ.കുടപ്പനക്കുന്നിൽ ജോലിക്കു പോയിരുന്ന വീട്ടിലെ മാല കാണാതായ സംഭവത്തിലാണ് ദളിത് യുവതി ആർ.ബിന്ദു (39) കിരാത നടപടികൾക്ക് ഇരയായത്. കറുത്തിരുന്നാൽ കള്ളിയാവുമെന്ന വർണവെറിക്ക് ഇരയാവുകയായിരുന്നു താനെന്നാണ് ബിന്ദുവിന്റെ

കാശ്മീർ നിരീക്ഷണത്തിന് സജ്ജമാക്കിയ ഉപഗ്രഹം പാളിയത് മൂന്നാം ഘട്ടത്തിൽ , അന്വേഷണം പ്രഖ്യാപിച്ച് ഐ.എസ്.ആർ.ഒ

തിരുവനന്തപുരം: കാശ്മീരിന്റെ കിഴക്കും പടിഞ്ഞാറും അതിർത്തികൾ നിരീക്ഷിക്കാൻ മാത്രമായി തയ്യാറാക്കിയ ആർ.ഐ.സാറ്റ് 1ബി ഉപഗ്രഹത്തിന്റെ വിക്ഷേപണം പൂർത്തിയാക്കാനായില്ല. ഇന്നലെ രാവിലെ 5.59ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ റോക്കറ്റ് നിലയത്തിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് പി.എസ്.എൽ.വി.യുടെ എക്സ് എൽ പതിപ്പായ സി.61 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. നാലു ഘട്ടങ്ങളുള്ള റോക്കറ്റിന്റെ മൂന്നാം ഘട്ടത്തിലെ പിഴവാണ് കാരണമെന്ന് ഐ.എസ്.ആർ.ഒ സ്ഥിരീകരിച്ചു. കാരണങ്ങൾ പഠിച്ച് പരിഹരിച്ചശേഷം പുതിയ വിക്ഷേപണം നടത്തും. വിക്ഷേപണപരാജയത്തെക്കുറിച്ച് അന്വേഷണത്തിന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ.വി. നാരായണൻ ഉത്തരവിട്ടു. ചെറിയ

കെ.പി.സി.സി ഭാരവാഹി പുന:സംഘടന വൈകാതെ, പൊട്ടിത്തെറി ഒഴിവാക്കാൻ ശ്രമം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് സംഘടനാ സംവിധാനം പൂർണ സജ്ജമാക്കാൻ ലക്ഷ്യമിട്ട് കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും പുന:സംഘടന വൈകാതെ നടത്താൻ കോൺഗ്രസ് നേതൃത്വം. വലിയ പൊട്ടിത്തെറികളില്ലാതെ കെ.പി.സി.സി അദ്ധ്യക്ഷനെയും വർക്കിംഗ് പ്രസിഡന്റുമാരെയും നിയമിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് മറ്റ് ഭാരവാഹി പുന:സംഘടനയിലേക്ക് കടക്കുന്നത്. പൊട്ടിത്തെറി ഒഴിവാക്കാൻ വിശദമായ പരിശോധനകളിലൂടെയും ചർച്ചകളിലൂടെയും സമവായത്തിലൂടെയുമാവും നടപ്പാക്കുക. മുതിർന്ന നേതാക്കൾ, മുൻ കെ.പി.സി.സി അദ്ധ്യക്ഷന്മാർ, കോൺഗ്രസ് പ്രവർത്തക സമിതിയംഗങ്ങൾ എന്നിവരുമായും ചർച്ച ചെയ്യും. സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിട്ടുള്ളവരാവണം പാർട്ടി പദവികളിൽ എത്തേണ്ടതെന്നാണ് ഹൈക്കമാൻഡ്

7 സർവകക്ഷി സംഘം, 59 പേർ; 32 രാഷ്ട്രങ്ങളിൽ സന്ദർശനം

ന്യൂഡൽഹി: ഭീകരതയ്‌ക്കതിരെ നടത്തുന്ന പോരാട്ടത്തിന് പിന്തുണ തേടി ലോകരാജ്യങ്ങളിലേക്ക് പോകുന്ന ഏഴ് സർവകക്ഷി പ്രതിനിധി സംഘങ്ങളിൽ 59 അംഗങ്ങൾ. ഓരോ സംഘത്തിലും നേതാക്കൾക്കു പുറമേ മുൻ നയതന്ത്ര ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി. 32 രാഷ്ട്രങ്ങൾ സന്ദർശിക്കും. ‘ഒരു ദൗത്യം, ഒരു സന്ദേശം, ഒരു ഇന്ത്യ’ എന്ന തലക്കെട്ടോടെ പൂർണ പട്ടിക പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചു. ശശി തരൂർ നയിക്കുന്ന സംഘം യുഎസ്, പനാമ, ഗയാന, ബ്രസീൽ, കൊളംബിയ രാജ്യങ്ങളാണ് സന്ദർശിക്കുന്നത്. സി.പി.എം

ഭീകര സ് ഫോടനങ്ങളിലെസൂത്രധാരൻ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ഇന്ത്യയിൽ വിവിധ സ്‌ഫോടനങ്ങൾക്ക് ചുക്കാൻ പിടിച്ച കൊടുംഭീകരൻ പാകിസ്ഥാനിൽ കൊല്ലപ്പെട്ടു.  സെയ്ഫുള്ള ഖാലിദ് എന്ന ലഷ്‌കർ ഭീകരനാണ് മരിച്ചത്. സിന്ധ് പ്രവിശ്യയിൽ അജ്ഞാതരായ ആളുകൾ ആക്രമിക്കുകയായിരുന്നു.2005ൽ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് കോൺഗ്രസിലുണ്ടായ ആക്രമണം, 2006ൽ നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്തിനുനേരെ നടന്ന ആക്രമണം, 2008ൽ റാംപൂരിലെ സി.ആർ.പി.എഫ് ക്യാമ്പിനു നേരെയുണ്ടായ ആക്രമണം എന്നിവയുടെ സൂത്രധാരനാണിയാൾ. വിനോദ് കുമാർ എന്ന പേരിൽ നേപ്പാളിൽ കഴിഞ്ഞിരുന്നു. നഗ്മ ബാനു എന്ന സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു.

സ്വദേശ പാക് ചാരന്മാർ ഇന്ത്യൻ വലയിൽ, ഇന്ത്യൻ വ്ളോഗർമാരെയും ഐ.എസ്.ഐ ആയുധമാക്കി

ന്യൂഡൽഹി: രാജ്യത്തിനകത്തുനിന്ന് ഇന്ത്യയ്ക്കെതിരെ ചാരപ്രവർത്തനം നടത്തുന്നവരെ പൂട്ടാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ രാജ്യമാകെ വലവിരിച്ചു. ഓപ്പറേഷൻ സിന്ദൂറിനിടെ സേനാരഹസ്യങ്ങൾ ചോർത്താനും വ്യാജ പ്രചാരണം നടത്താനും ഇന്ത്യയ്ക്കകത്ത് നീക്കം നടന്ന പശ്ചാത്തലത്തിലാണ് നടപടി. ഭീകര പ്രവർത്തനത്തിന് ചാലകശക്തിയായി പ്രവർത്തിച്ച 10 പേരെ രാജ്യത്തിനകത്തുനിന്ന് ഇതിനകം അറസ്റ്റ് ചെയ്തു. അതത് സംസ്ഥാനങ്ങളിലെ പൊലീസിന്റെകൂടി സഹകരണത്തോടെയാണ് നടപടികൾ. ചാരവൃത്തിക്ക് സോഷ്യൽ മീഡിയയും പാകിസ്ഥാൻ ആയുധമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പിടിയിലായ ഹരിയാന സ്വദേശിയായ യൂട്യൂബർ ജ്യോതി മൽഹോത്രയെ ചോദ്യംചെയ്തതോടെയാണ് ഇക്കാര്യം വെളിച്ചത്തായത്. മൽഹോത്ര

തീയിൽ സ്തംഭിച്ച് കോഴിക്കോട് നഗരം

കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡ് കോംപ്ളക്സിലെ ടെക്‌സ്റ്റൈൽസിൽ നിന്ന് ആളിപ്പടർന്ന തീ കോഴിക്കോട് നഗരത്തെ അഞ്ചു മണിക്കൂറിലേറെ മുൾമുനയിലാക്കി. കരിപ്പൂർ എയർപോർട്ടിലെ സ്‌പെഷ്യൽ ഫയർ യൂണിറ്റുകളടക്കം എത്തിയാണ് തീ ഒരുവിധം നിയന്ത്രണ വിധേയമാക്കിയത്. സ്റ്റാൻഡിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ബസുകൾ മാറ്റി. നഗരം സ്തംഭിച്ചു. കോടികളുടെ നഷ്ടം. ഒഴിവുദിവസം ആയതിനാൽ ആളപായമുണ്ടായില്ല. ഇന്നലെ വൈകിട്ട് അഞ്ചിനാണ് തീ പടർന്നത്. സംഭവത്തിൽ രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി.കോട്ടൂളി സ്വദേശിയായ മുകുന്ദന്റെ

കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് കൃഷി വകുപ്പ്

അമ്പലപ്പുഴ: കിഴിവിന്റെപേരിൽ സംഭരണം തടസ്സപ്പെട്ട പാടശേഖരത്തെ കർഷകർക്ക് ആശ്വാസവുമായി കൃഷി വകുപ്പ്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കഞ്ഞിപ്പാടം കാട്ടുകോണം പാടശേഖരത്തു നിന്നാണ് കൃഷി വകുപ്പ് നെല്ല് സംഭരണത്തിന് തുടക്കമിട്ടത്. സംസ്ഥാനത്ത് ആദ്യമായാണ് കൃഷി വകുപ്പ് കർഷകരിൽ നിന്ന് നെല്ല് സംഭരിച്ചത്. ഉപ്പുവെള്ളം കയറിയും അത്യുഷ്ണം മൂലവും വിളവും ഗുണനിലവാരവും കുറഞ്ഞതിനാൽ സപ്ലൈകോ മുഖാന്തിരം നെല്ലെടുപ്പ് പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ പൊതു മേഖലാ സ്ഥാപനമായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മുഖേനനെല്ല് സംഭരണം ആരംഭിച്ചത്. ആദ്യ

ആൺസുഹൃത്തുക്കളുമായി ചേർന്ന് വളർത്തമ്മയെ കൊന്ന് 13 വയസുകാരി

ന്യൂഡൽഹി: തെരുവിൽ ഉപേക്ഷിക്കപ്പെട്ട ആ കുഞ്ഞിന് അന്ന് മൂന്നു ദിവസം മാത്രം പ്രായം. മക്കളില്ലാതിരുന്ന രാജലക്ഷ്മിയും ഭർത്താവും ചേർന്ന് കുഞ്ഞിനെ ദത്തെടുത്തു. അധികം വൈകാതെ രാജലക്ഷ്മിയുടെ ഭർത്താവ് മരിച്ചു. കുഞ്ഞിനെ രാജലക്ഷ്മി വളർത്തി. പതിമൂന്നാം വയസിൽ ആ മകൾ രാജലക്ഷ്മിയെ കൊലപ്പെടുത്തി. ഒഡീഷയിലാണ് സംഭവം. രണ്ട് ആൺസുഹൃത്തുക്കളുമായി ചേർന്നാണ് എട്ടാം ക്ലാസുകാരി ഈ ക്രൂരകൃത്യം നടത്തിയത്. സംഭവത്തിൽ പെൺകുട്ടിയെയും ക്ഷേത്രത്തിലെ പൂജാരിയായ ഗണേഷ് രത് (21), സുഹൃത്ത് ദിനേശ് സാഹു (20) എന്നിവരെയും അറസ്റ്റ് ചെയ്തു. ഗജപതി

Scroll to Top